കാത്തിരിപ്പിനൊടുവില്‍ പിറന്നത് ഒറ്റ പ്രസവത്തില്‍ മൂന്ന് കണ്‍മണികള്‍

കാത്തിരിപ്പിനൊടുവില്‍ പിറന്നത് ഒറ്റ പ്രസവത്തില്‍ മൂന്ന് കണ്‍മണികള്‍

മണ്ണാര്‍ക്കാട്: നാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ മൂന്ന് കണ്‍മണികള്‍. ഡാരീസ്-ജെസ്‌ലിന്‍ ദമ്ബതികള്‍ക്കാണ് അപൂര്‍വ ഭാഗ്യം.

രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരു ആണ്‍കുട്ടിയുമാണ് ദമ്ബതികള്‍ക്കുണ്ടായത്. ആദ്യം പിറന്ന പെണ്‍കുഞ്ഞിന് 2200 ഗ്രാം തൂക്കവും രണ്ടാമത് പിറന്ന ആണ്‍ കുഞ്ഞിന് 1600 ഗ്രാം തൂക്കവും മൂന്നാമത്തെ പെണ്‍കുഞ്ഞിന് 1540 ഗ്രാം തൂക്കവും ഉണ്ട്.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങള്‍ മൂവരും ആരോഗ്യത്തോടെയിരിക്കുന്നു. ഡാരീസ് ഫിസിയോതെറപിസ്റ്റാണ്.

മണ്ണാര്‍ക്കാട് നഗരസഭയിലെ എ.ഇ ആണ് ജെസ്‌ലിന്‍. മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയില്‍ ഡോ. കെ.എ. കമ്മാപ്പയുടെയും ഡോ. സുശീലയുടെയും ചികിത്സയിലാണ് ത്രിമൂര്‍ത്തികളുടെ ജനനം.