സന്ധ്യാ ദീപം ജ്വലിപ്പിക്കുന്നത് " കരി ഓയിലിൽ, പ്രാർത്ഥനയിലൂടെ ലഭിക്കുന്നത് മാരക രോഗങ്ങൾ

സന്ധ്യാ ദീപം ജ്വലിപ്പിക്കുന്നത് " കരി ഓയിലിൽ, പ്രാർത്ഥനയിലൂടെ ലഭിക്കുന്നത് മാരക രോഗങ്ങൾ
ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഉഷസ്സ് മുതൽ പ്രദോഷം വരെ തെളിയിക്കുന്ന ദീപങ്ങളിലൂടെ ഭക്തർ ആഗ്രഹിക്കുന്നത് ഐശ്വര്യവും സന്തോഷവും ആയിരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം, എന്നാൽ കേരളത്തിൽ ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും ദീപാരാധനയിലൂടെ ദീപ പ്രകാശത്തിലൂടെ ലഭിക്കുന്നത് മാരകരോഗങ്ങൾ, നമ്മുടെ ചുറ്റുപാടുമുള്ള വർക്ക്ഷോപ്പ് കളിൽ ടൂ വീലർ അടക്കമുള്ള വാഹനങ്ങളിൽ നിന്നും മറ്റ് യന്ത്രങ്ങളിൽ നിന്നും ഉപയോഗശൂന്യമായി മാറ്റി കളയുന്ന ഓയിൽ കരിഓയിൽ സംഭരിച്ച് കോയമ്പത്തൂർ, ബാഗ്ലൂർ എന്നിവിടങ്ങളിൽ കൊണ്ട് പോയി ചില രാസവസ്തുക്കൾ ഉപയോഗിച്ച് കരിഞ നിറം മാറ്റിയെടുത്ത് പ്രോസസിങ്ങിൽ ഒന്നാമതായി തെളിഞ്ഞു വരുന്ന കരി ഓയിൽ വെളിച്ചെണ്ണയായും അതിന് ശേഷം വരുന്ന കരി ഓയിൽ വിളക്കെണിയായും വിപണിയിലെത്തി ഹൈന്ദവ ഭവനങ്ങളിൽ വിളക്കെണ്ണയായും വെളിച്ചെണ പാക്കറ്റിൽ ചായയുടെ കൂടെ കടിച്ചിറക്കുന്ന കടി"കളിലൂടെയും, വറ, പൊരിയിലൂടെയും നമ്മുടെ ഉള്ളിൽ ചെല്ലുന്നു., കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച്, സർക്കാർ, ദേവസ്വം, ക്ഷേത്രങ്ങളിലും ഈ വിളക്കെണ്ണയാണ് ടെൻ ട ർ വിളിച്ചു നൽകി കരാറുകാർ കോടികൾ സമ്പാദിക്കുന്നത്, പണ്ട് കാലത്ത് മരോട്ടി എന്ന മരത്തിൻ്റെ കായിൽ നിന്നെടുക്കുന്ന എണ്ണയും നാളികേരത്തിൽ നിന്നും, എള്ളിൽ നിന്നും എടുത്തിരുന്ന എണ്ണ ഉപയോഗിച്ച് ദീപം തെളിയിച്ചിരുന്ന വീടുകളിൽ ഈ കരി ഓയിൽ കത്തിച്ച് പ്രാർത്ഥിക്കുന്നതിലൂടെ കുട്ടികളും പ്രായമായവരും ശ്വാസം മുട്ട്, ക്യാൻസർ,, തീ കത്തുന്നതിലൂടെ പുറത്ത് വരുന്ന "കാഡ് മിയം " ശ്വസിച്ച് കിഡ്നിവരെ തകർന്നു' പോകുന്നു, ക്ഷേത്രങ്ങളിൽ വിതരണം ചെയ്യപ്പെടുന്ന കരി ഓയിൽ വിളക്കെണ്ണ നൽകുന്നതിലൂടെ കരാറുകാർ കോടികൾ സമ്പാദിക്കുമ്പോൾ ഇതിൻ്റെ ഒരു വിഹിതം അവിടുത്തെ ചില ഉദ്യോഗസ്ഥർക്കും ലഭിക്കുന്നുണ്ട്, ഈ വിളക്കെണ്ണ നിർമാതാക്കൾ ആരും ഹൈന്ദവരല്ല ,ഇത് അവരുടെ വീടുകളിലും അവരുടെ ആരാധനാലയങ്ങളിലും ഉപയോഗിക്കുന്നില്ല എന്നതിനാൽ വിളക്കെണ്ണ വിതരണം ചെയ്യുന്നവരെ ഇതിൻ്റെ ദൂഷ്യവശങ്ങൾ ഒന്നും ബാധിക്കുന്നില്ല, കരി ഓയിൽ കത്തിക്കുന്നതിലൂടെ ഭവനവും വീട്ടിലുള്ളവരും മാരക രോഗികളാകുമ്പോൾ ക്ഷേത്രങ്ങളിൽ യഥാവിധി എണ്ണക്ക് പകരം രാസവസ്തുക്കൾ ജ്വലിപ്പിക്കുമ്പോൾ അവിടെയുള്ള ചൈതന്യവും നഷ്ടപ്പെടും, പ്രാദേശികമായി വെളക്കെണ്ണ ഉണ്ടാക്കുന്ന ചിലർ അറവുമാടുകളുടെയും കോഴി മാലിന്യങ്ങളുടെയും എല്ലിൻ അവശിഷ്ടങ്ങൾ വലിയ ടാങ്കുകളിൽ ഇട്ടു് പഴി കിച്ച് രാസവസ്തുക്കളും ചേർത്ത് അതിൽ നിന്ന് പുറത്ത് വരുന്ന ദ്രാവകത്തിൽ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധങ്ങൾക്കായുള്ള പ്രത്യേക വസ്തുക്കളും ചേർത്ത് വിളക്കെണ്ണയുണ്ടാക്കി രോഗശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഭക്തരെ മാരക രോഗികളാക്കുന്നു., ഹൈന്ദവർ രോഗികളും മാരക രോഗികളുമായാലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് പറയുന്ന സർക്കാർ സംവിധാനങ്ങളും, ഉള്ളിടത്തോളം കാലം ഓരോ വീടുകളിലും ദീപം കരിഓയിലിലൂടെ പ്രകാശിക്കുന്നതിന് പകരം കത്തും,