സഹകരണ സംഘടിത കൊള്ള കേരളത്തിൽ വ്യാപകമായിട്ടും, അണ്ണാക്കിൽ പിരിവെട്ടി, ഇടതുപക്ഷ ബുദ്ധിജീവികൾ

സഹകരണ സംഘടിത കൊള്ള കേരളത്തിൽ വ്യാപകമായിട്ടും, അണ്ണാക്കിൽ പിരിവെട്ടി, ഇടതുപക്ഷ ബുദ്ധിജീവികൾ
രാജ്യത്ത് നടക്കുന്ന ഓരോ സാമ്പത്തിക തട്ടിപ്പും രാജ്യത്തിന് നേരെ നടക്കുന്ന ഒരു തീവ്ര വാദി ആക്രമണം തന്നെയാണ്. ഒരു ബോംബ് പൊട്ടുമ്പോൾ കുറച്ച് പേര് മരിക്കുകയും ബാക്കി കുറച്ച് പേര് അംഗ വിഹീനരായി മരണാസന്നുമാകുകയും ചെയ്യപ്പെടുന്ന തീവ്രവാദി ആക്രമണം തന്നെയാണ് മുൻകൂട്ടി തയ്യാറെടുത്തു കേരളത്തിൽ പാർട്ടിയുടെയും കൊടിയുടെയും ഭരണകൂടത്തിൻ്റെ ഒത്താശയാലും സഹകരണ മേഖലയിലും സഹകരണ ബാങ്കുകളിലും പാർട്ടിക്കാർ നടത്തി കൊണ്ടിരിക്കുന്നത്, ഓരോ സംഘടിത കൊള്ളയിലൂടെ ബാങ്ക്കൾ പൊളിയുമ്പോളും. വളരുന്നത് പാർട്ടിക്കാരും തളർന്ന് ശവ തുല്യരാകുന്നത് പാർട്ടിയെ വിശ്വസിച്ച് ഉള്ളതെല്ലാം സ്വരുകൂട്ടി വച്ചവരും, ഇവരെ വേണമെങ്കിൽ നിക്ഷേപകരെന്ന മധുരം പുരട്ടിയ വാക്കുകൾ കൊണ്ട് വിളിക്കാം, മതതീവ്രവാദികൾക്കും, വംശീയ തീവ്രവാദികൾക്കും എത്ര തന്നെയായാലും അവർക്ക് അവരുടെ കൂടെ നില്കുന്ന ജനസമൂഹത്തോട് വ്യക്തമായ ഒരു കടപ്പാടും കാഴ്ചപ്പാടും ഉണ്ടാകും അത് അവർക്ക് വേണ്ടി മാത്രമല്ല, അവരുൾപെടുന്ന സമൂഹത്തിലെ കുറച്ചു പേർക്ക് വേണ്ടിയാണെന്നെങ്കിലും അവർക്ക് അവരുടെതായ ന്യായ സംഹിതകളുണ്ടാകും പൊതു സമൂഹത്തോട് അവർക്കതിനെ ന്യായീകരിക്കാനുംകഴിയും. എന്നാൽ സാക്ഷര സമ്പന്ന കേരളത്തിലെ സഹകരണബാങ്ക് ഭരിക്കുന്നവരുടെ കൊള്ളയടിയിലൂടെ കോടിക്കണക്കിന് രൂപ മോഷ്ടിക്കുന്ന എരപ്പാളികൾക്കും അമേധ്യഭോജികൾക്കും മോഷ്ടിക്കുന്ന പണം സ്വന്തം വീട്ടിലും അച്ചി വീട്ടിലും കൊണ്ടുപോകുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവുമില്ല. പറഞ്ഞു വരുന്നത് കരുവന്നൂർ ബാങ്ക് കേസിലെ പ്രതികളായവരെ അറസ്റ് ചെയ്‌ത കാര്യത്തിൽ കമ്യുണിസം എന്ന് കേട്ടാൽ സ്‌ഖലനം വരുന്ന കുറെ അന്തം പണ്ഡിതരുടെ, സംസ്കാരമില്ലാത്ത കുറെനായ്കളുടെയും മൗനമാണ്. എന്തെങ്കിലും കുഴപ്പം കൊണ്ട് ഒരു കർഷകന്റെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഇപ്പോളും ചെണ്ട കൊട്ടി ജപ്‌തി നടത്തുന്ന സഹകരണ പിതൃശൂന്യർക്ക് ഒരു സഹകരണ ബാങ്ക് മൊത്തത്തിൽ കുറെ അന്തം കമ്മികൾ വിഴുങ്ങിയിട്ടും, കേരളത്തിലങ്ങോളമിങ്ങോളം ഇപ്പോഴും കൊള്ളയടി നടന്നു കൊണ്ടിരുന്നിട്ടും അവരുടെ അണ്ണാക്കിൽ പാർട്ടി എന്ന കൊളുത്ത് വീണതിനാൽ ഒരു മിണ്ടാട്ടവുമില്ല. ഇന്നലെ ഇ ഡി അറസ്റ്റ്‌ ചെയ്‌ത ഒരു കളക്ഷൻ ഏജന്റ് അൻപതോളം വ്യാജ ലോണിലൂടെ 25 കോടിയൊക്കെ അടിച്ചു അച്ചിവീട്ടിലേക്ക് മാറ്റിയെന്ന് കേട്ടിട്ടും ഇവിടുത്തെ ഒരു യുവജന സംഘടനകൾക്കും ഒന്നും പൊന്തിയില്ല എന്നതിൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല . ഒരു ചെറിയ സഹകരണ ബാങ്കിൽ പോലും KYC ഒന്നും പാലിക്കാതെ ഇത്രയും തുക ഒരാൾക്ക് തന്നെ ലോൺ കൊടുക്കുമ്പോൾ തിരിമറിയാണെന്ന് അറിയാൻ സിബിഐ അന്വേഷണമൊന്നും വേണ്ട. ഒരു കുട്ടന്പിള്ളദ്യത്തിനു കഴിയും. കരുവന്നൂർ ബാങ്ക് പൊളിഞ്ഞപ്പോൾ സത്യത്തിൽ ആ സാമ്പത്തിക ബോംബ് സ്ഫോടനം മൂലം കുറെ ആളുകളുടെ ജീവിതം തീർന്നു. ഇനി എഴുന്നേറ്റ് നടക്കാനാകാത്ത രീതിയിൽ കുറച്ചു പേര് കിടപ്പായി. കരുവന്നൂർ ബാങ്ക് കേസിൽ യു എ പി എ ചുമത്തി മൊയ്‌തീനെയും അവന്റെ സ്പാനറുകളെയും എല്ലാം അകത്താക്കിയാലും തീരുന്ന കഥകളല്ല കേരളത്തിലെ സഹകരണ ബാങ്കുകളിൽ കൊടിയുടെയും ഗുണ്ടകളുടെയും പിൻബലത്തിൽ നടക്കുന്നത്, ഇതിൻ്റെ ഉച്ചിഷ്ടം തിന്നുന്ന കോൺഗ്രസുകാർക്ക് ഇതിനൊന്നും പ്രതികരിക്കാൻ കഴിയില്ല എന്നറിയാം എന്നാൽ ഡൽഹി ഭരിക്കുന്ന പാർട്ടിയുടെ കുറെ ഉണ്ണാക്കൻമാർ ഇവിടെ എന്ത് ഉണ്ടാണ് ഇരിക്കുന്നതെന്ന് പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്,