വീട് കയറി അക്രമിച്ചവരിൽ നിന്ന് രക്ഷപ്പെടാൻ S P ,യെ വിളിച്ച SPC കേഡറ്റിൻ്റെ നിലവിളിയെ അവഗണിച്ചു, കുടുംബം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ,

വീട് കയറി അക്രമിച്ചവരിൽ നിന്ന് രക്ഷപ്പെടാൻ S P ,യെ വിളിച്ച SPC കേഡറ്റിൻ്റെ നിലവിളിയെ അവഗണിച്ചു, കുടുംബം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ,

കൊച്ചി: കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് വഴിനടപ്പ് നിഷേധിച്ചതിനെയും കുടിവെള്ളത്തിൻ്റെ ഏക ശ്രോതസ്സായ കിണറ്റിൽ രാസവസ്തുക്കൾ ഒഴിക്കിയിട്ടും നടപടി സ്വീകരിക്കണമെന്ന വീട്ടമ്മയുടെ പരാതി കോൾഡ് സ്റ്റോറേജിൽ വച്ച് താമസിപ്പിച്ച് അക്രമികൾക്ക് കുടിവെള്ളം മലിനമാക്കിയതിന് പിന്തുണ നൽകി കുടുംബനാഥനെയും വീട്ടമ്മയേയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും തല്ലിച്ചതച്ച് മൃതപ്രായരാക്കി കൊന്നുകളയാൻ ശ്രമം നടത്തിയിട്ടും കുത്താട്ടുകുളം പോലിസ് ഒരു കുടുംബത്തെ ഒന്നിച്ച് അക്രമികളുടെ മുന്നിലേക്കിട്ട് ഓണം ആഘോഷിച്ചു.അക്രമം മുൻകൂട്ടി കണ്ട പെൺകുട്ടി സ്റ്റുഡൻസ് പോലിസ് കേഡറ്റായിരുന്നു. അവരെയൊക്കെ പറഞ്ഞ് പഠിപ്പിച്ചിരുന്നത് ഏത് ആപത്ത് സമയത്തും പോലീസ് സഹായത്തിനെത്തുമെന്നാണ് പാവം പെൺകുട്ടി അതു വിശ്വസിച്ച് റുറൽ ജില്ലാ പോലീസ് സൂപ്രണ്ടിനെ വിളിച്ച് കരഞ്ഞുകൊണ്ട് സഹായം അഭ്യർത്ഥിച്ചു., ഒരു മലയാള സിനിമയിലെ പ്പ ശരിയാക്കി തരാം എന്ന പപ്പുവിൻ്റെ ഡയലോഗടിച്ച ജില്ലാ പോലീസ് മേധാവിയുടെ കൃത്യമായ ഇടപെടലിലൂടെ അക്രമികൾ വീടു് കയറി വിദ്യാർത്ഥിനിയെ അടക്കം തല്ലിച്ചതച്ചു, അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നു.ഇത് യു .പിയിലെ കൂത്താട്ടുകുളത്തല്ല'ആലുവ പോലീസിൻ്റെ കിഴിലുള്ള കാക്കൂർ എന്ന സ്ഥലത്താണ്, കാക്കുർ മുട്ടത്തറ, കുര്യൻ ജോൺ കുടുംബവും ഗുണ്ടകളും ആണ് അയൽക്കാരായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെയും മാതാപിതാക്കളെയും ആക്രമിച്ചത്, ആക്രമണ സാധ്യത മുന്നിൽ കണ്ട് SH0 അടക്കമുള്ളവരെ നേരിട്ട് കണ്ട് പരാതി നൽകിയ വീട്ടമ്മയെയും കുടുംബത്തെയും പരിഹസിക്കുന്ന നടപടികളാണ് ഈ അക്രമത്തിലേക്ക് നയിച്ചത് ലോക്കൽ പോലീസിൻ്റെ സഹായം കിട്ടില്ലെന്നുറപ്പായപ്പോഴാണ് SP C യ'യ വിദ്യാർത്ഥിനി പ്രതീക്ഷയോടെ SP യെ നേരിട്ട് വിളിച്ചത്, Spc പരിഗീ ന കളരിയിൽ കേട്ടതെല്ലാം വെറുതെയാണെന്ന് ആ പെൺകുഞ്ഞിന് സ്വന്തം അനുഭത്തിൽ നിന്ന് ബോധ്യമായി ,പോലിസിന് ഇപ്പോൾ ആരെയും പേടിക്കണ്ട എന്ത് അനീതിയും ചെയ്യാം, ഒന്നുകിൽ ADGPപക്ഷത്ത് നിൽക്കുക, അല്ലെങ്കിൽ ' DGP യുടെ പക്ഷത്ത് നില്ക്കുക, മുകളിൽ നിന്ന് ആരും ചോദിക്കാനില്ല, ഇതുപോലുള്ള കാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ സൈബർ ആക്റ്റ് എടുത്തു കള്ളക്കേസെടുക്കുക, അല്ലാത്തവരെ മാവോയിസ്റ്റാക്കി, വെടിവച്ചു കൊല്ലുക, ഇതാണ്, ഒരു പാവം, പെൺകുട്ടി ജീവിന് വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിനെ രണ്ട് പ്രാവശ്യം വിളിച്ചിട്ടും ലോക്കൽ പോലീസിനെ വിട്ട് അന്വേഷിപ്പിക്കാനോ, SP യുടെ സ്ക്വാഡിലുള്ളവരിൽ ഒരാളേയോ, SP യുടെ നേരിട്ടുള്ള റിപ്പോർട്ടിംഗ് ശ്രേണിയിലുള്ളവരായ സ്പെഷൽ ബ്രാഞ്ചിലുള്ളവരിൽ ഒരാളെപ്പോലും നിജസ്ഥിതി അറിയാനും അക്രമം പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കാൻ കഴിയാത്തത് ഒരു പക്ഷേ കേരളത്തിൽ മാത്രമേ നടക്കു, പിന്നെ കേരള പോലീസിന് ഓണം ആഘോഷിക്കണ്ടെ എന്ന് ചോദിച്ചാൽ രാജ്യത്തിൻ്റെ അതിർത്തിയിൽ ഒരു തോക്കുമാത്രം കൂട്ടിനു് വച്ച് ഓണം ആഘോഷിക്കുന്ന നിരവധി മലയാളി സൈനികരുമുണ്ടെന്ന്, മലയാളി അല്ലാത്ത Sp ക്ക് അറിവുള്ളതല്ലെ?അതായത് ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ രണ്ട് പ്രാവശ്യം വിളിച്ചിട്ടും നിയമ നടപടി സ്വീകരിക്കാത്ത ജില്ലാ പോലീസ്.മേധാവിയുടെ കീഴിൽ ജില്ല എങ്ങനെ സുരക്ഷിതമാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്