കോഴി ഷാജിക്കെതിരെ കേന്ദ്ര ഏജൻസി അന്യേഷണം ആരംഭിച്ചു, പ്രധാനമന്ത്രിക്ക് ബൊക്കെ കൊടുക്കുന്ന വ്യാജ ഫോട്ടോ എടുത്ത് തട്ടിപ്പുകൾ തുടരുന്നതിനിടെ,?
ന്യൂഡൽഹി: കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ കാര്യാലയത്തിൻ്റെ മേൽവിലാസം ദുരുപയോഗപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ എന്ന ലേബലിൽ പ്രധാനമന്ത്രി മോദി ജിക്ക് ബൊക്കെ കൊടുക്കുന്ന ഫോട്ടോ കൃതൃമമായി ഉണ്ടാക്കി' പ്രധാനമന്ത്രിയുമായി വളരെ അടുപ്പമുണ്ടെന്ന് പ്രചരിപ്പിച്ച് ഒരു മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാപകമായി തട്ടിപ്പു നടത്തി കൊണ്ടിരികുന്നത് കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത് ,പ്രധാനമന്ത്രി കൈകോർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോ എടുത്ത് ഫോട്ടോഷോപ്പിലൂടെ ഇയാൾ ബൊക്കെ കൊടുക്കുന്നതായി രൂപമാറ്റം വരുത്തിയാണ് പ്രചരണം നടത്തിയിരുന്നത്, ചില സ്ഥലങ്ങളിൽ രാഷ്ട്രവാദി ജനതാ പാർട്ടിയുടെ ദേശീയ ചെയർമാൻ എന്ന് അവകാശപ്പെട്ട് ബി.ജെ.പി.യുടെ ഡൽഹിയുൾപ്പെടെയുള്ള ഇടങ്ങളിലുള്ള ഓഫീസുകളിൽ ബി.ജെ.പി.നേതാക്കൻമാരൊടൊപ്പം ഫോട്ടോ എടുത്തും, ഫോട്ടോഷോപ്പിൽ തയ്യാറാക്കിയും, മലയാളികളായ പാർട്ടി പ്രവർത്തകരെ കബളിപ്പിക്കുന്നുണ്ടായിരുന്നു. കേരളത്തിൽ പത്തനംതിട്ട കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ പുല്ലാട് എന്ന ' സ്ഥലത്ത് കോഴിക്കച്ചവടവും അല്ലറ ചില്ലറ തട്ടിപ്പുകളും നടത്തി കൊണ്ടിരുന്ന ഷാജിക്ക് മനുഷ്യാവകാശ കൃഷി ലാഭകരമായ ഒന്നാണെന്നും അതിന് പറ്റിയ ഇടം ഡൽഹി യാണെന്നും കണ്ടാണ് അവിടെ ചെന്ന് ഒരു മനുഷ്യവകാശ സംഘടന " ഹ്യൂമൻ റൈറ്റ്സ് കോർപ്പസ് എന്ന പേരിൽ കുടുംബട്രസ്റ്റ് ആധാരമാക്കി രജിസ്ട്രർ ചെയ്ത് തട്ടിപ്പ് ആരംഭിച്ചത് ഇയാൾക്ക് കേരളത്തിൽ വേണ്ടതായ പ്രചരണവും തട്ടിപ്പു സഹായവും ചെയ്യുന്നത്, തിരുവനന്തപുരം, നേമം എടക്കോടു് സ്വദേശി മജു കുമാറും, പത്തനംതിട്ട, റാന്നി, തടിയൂർ എന്നിവിടങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ നടത്തുന്ന പാസ്റ്റർ ലിതിൻ മാത്യു എന്നയാളാണ് എന്നുള്ളതും ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്, ഇയാൾക്കെതിരെ സ്ത്രീകൾക്ക് നേരെ അശ്ലീല സന്ദേശങ്ങൾ അയച്ചതുമായി ബന്ധപ്പെട്ട് എറണാകുളം തൃപ്പൂണിത്തുറ പോലീസ് FIRരജിസ്ട്രർ ചെയ്ത് അറസ്റ്റ് ചെയ്ത കേസിൽ കുറ്റപത്രം നൽകിയിട്ടുണ്ട്, കേരള സംസ്ഥാനമനുഷ്യാവകാശ കമ്മിഷൻ്റെ നിർദ്ദേശമനുസരിച്ച് പത്തനംതിട്ട, ആറൻമുള, പോലിസ് സ്റ്റേഷനുകളിൽ സാമ്പത്തിക തട്ടിപ്പുമായ് ബന്ധപ്പെട്ട് ചീറ്റിംഗ് കേസുകൾ രജിസ്ട്രർ ചെയ്യപ്പെട്ടിട്ടുള്ളയാളാണ്, ഇവരുടെ മനുഷ്യവകാശതട്ടിപ്പുകൾ ബോധ്യപ്പെട്ട സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ സംസ്ഥാന വ്യാപകമായി എല്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും ജാഗ്രത നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്, അതുപോലെ ഇവർ വാഹനങ്ങളിൽ ഓധ്യോദിക ഫ്ലാഗും, ബോർഡും, വക്കാമെന്ന് പറഞ്ഞ് വ്യാപകമായി 'പണം കൈപ്പറ്റിയതുസംബന്ധിച്ച് വിവിധ ഗതാഗത വകുപ്പ് മേധാവികൾ നിരവധി പരാതികളും പോയിട്ടുണ്ടു്, ട്രാൻസ്പോർട്ട് കമ്മീഷണറുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് വ്യാജമായ് സി.സി.. ലറ്ററുകൾ ഇവർ പണം വാങ്ങി വിറ്റഴിച്ചതിനെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മീഷണറും അന്വേഷണം നടുന്നുണ്ട്,കോയിപ്രം പോലീസ് സ്റ്റേഷനിൽ വരെ ഇയാൾ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണെന്ന് വിളിച്ച് തെറ്റിദ്ധരിപ്പിച്ച് ഇയാൾക്കെതിരെ ഒരു അദ്ധ്യാപിക നൽകിയ പരാതിയിൽ സംസ്ഥാന പോലീസിനെ വരെ കബളിപ്പിച്ചിട്ടും ഇയാൾക്കെതിരെ കേരള പോലീസ് യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല, കേന്ദ്ര ഏജൻസിയിലെ ചിലർ ഈ സംഘടനയുടെ പ്രവർത്തനങ്ങളെ നിരന്തരമായി നിരീക്ഷിക്കുകയും ഇയാൾക്ക് അകമ്പടിയായ് പോയിക്കൊണ്ടിരിക്കുന്ന ചില സ്ത്രീകളുടെ നീക്കങ്ങളും രഹസ്യാന്വേഷണ ഏജൻസികളുടെ നിരന്തര നിരീക്ഷണത്തിലായിരുന്നു.ഇയാൾ മനുഷ്യാവകാശ സംഘടനാ കൃഷിയിലൂടെ സമ്പാദിച്ച സ്വത്തുവിവരങ്ങളെ കുറിച്ചും ഏജൻസികൾ അന്വേഷിക്കുന്നതോടൊപ്പം, പ്രധാനമന്ത്രിയുടെ ഫോട്ടോ ദുരുപയോഗപ്പെടുത്തിയതിനെ സർക്കാർ ഗൗരവമായി തന്നെ കൈകാര്യം ചെയ്യുമെന്ന്, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയുണ്ടായി.
Comments (0)