കേരളം അതീവ ജാഗ്രതയിലേക്ക്, :അതിഥിയായ് വന്നവർ, അപകടകാരികളൊ?
കൊച്ചി: കേരളത്തിൽ അതിഥി തൊഴിലാളികളുടെ വേഷമണിഞ് വന്ന നിരവധി അന്യസംസ്ഥാന തൊഴിലാളികളിൽ കേരളത്തിൽ തീവ്രവാദ അക്രമങ്ങൾ നടത്താൻ പാക്കിസ്ഥാനിലും ഐഎസ്ഐ, പരിശിലനകേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയവരാണെന്ന കേന്ദ്ര ഏജൻസികളുടെ അറിയിപ്പ് മലയാളി കളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു., അസം, ബംഗാൾ, വഴി കേരളത്തിലേക്ക് എത്തിപ്പെട്ട പലരും ബംഗ്ലാദേശ് 'മ്യാൻമാർ മുതലായ സ്ഥലങ്ങളിൽ മാസങ്ങളോളം പരിശീലനം നടത്തിയിരുന്നവരാണ്, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ വന്ന ഇവരെ സംരക്ഷിക്കുന്നത് ചില മനുഷ്യവകാശ സംഘടനകളുടെ നേതാക്കൻമാരാണ് ഇവരാണ് തീവ്രവാദികൾക്ക് വ്യാജ ആധാർ കാർഡുകൾ നിർമിച്ചു നൽകിയതും സുരക്ഷിത താവളങ്ങളിൽ ഇവരെ സംരക്ഷിച്ചു നിർത്തുന്നതും, സംരക്ഷകർക്ക് വേണ്ടി 500,2,000 എന്നീ നോട്ടുകൾ വ്യാജമായി, കോടികൾ നിർമിച്ചു നൽകിയിട്ടുണ്ട്, പല സംഘടനകൾക്കും തിരഞ്ഞെടുത്ത മാധ്യമ പ്രവർത്തകർക്കും വേണ്ടത്ര പണം കൈമാറിയിട്ടുണ്ട് ചില കടലാസ് സംഘടനകളായ NGO മാരാണ് മറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുള്ളത്, പണം കൈമാറ്റം എളുപ്പമല്ലാതായതിനാൽ സ്വർണമായും കൈമാറൽ നടത്തി സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തിക്കഴിഞ്ഞു., കേരളത്തിലെ എല്ലാ എയർപ്പോർട്ടുകളുടെയും സമീപ ങ്ങളായ് ഇതിനായ് " വാക്കി ടോക്കി,, അടക്കമുള്ള വാർത്താവിനിമയ സൗകര്യങ്ങൾ, സമാന്തര ടെലഫോൺ ബൂത്തകൾ, മുതലായവ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നു.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൻ്റെ ചുറ്റു പ്രദേശങ്ങളായ അർബൻ പ്രദേശങ്ങളിലും ശക്തമായ സാന്നിദ്ധ്യം കേന്ദ്ര ഏജൻസികൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്, ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സർവ്വ സന്നാഹങ്ങളും ഒരുക്കി 'ഒരു ആക്രമണത്തിന് കാത്തിരിക്കയാണിവർ,, ഒരു സുരക്ഷിത ഷെൽട്ടർ എന്ന നിലയിൽ വളരെ ശ്രദ്ധിച്ചു വേണം ആക്രമണങ്ങൾ നടത്താൻ എന്നുള്ളതിനാലാണ് ഉള്ളിൽ അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കാർ കാത്തു നില്കുന്നത്, ഏതു സമയവും അശാന്തിയുടെ കാലാവസ്ഥ അരാജകത്വത്തിലേക് വീഴാം എന്നാണ് കേന്ദ്ര ഏജൻസിക് കേരളത്തിന് നൽകിയിരിക് ജാഗ്രത നിർദ്ദേശം,
Comments (0)