മുൻ MLA ക്കെതിരെ ഗുരുതര ആരോപണം, മുരളീധരനെ തോൽപ്പിക്കൽ അന്തിമ ലക്ഷ്യം.

മുൻ MLA ക്കെതിരെ ഗുരുതര ആരോപണം, മുരളീധരനെ തോൽപ്പിക്കൽ അന്തിമ ലക്ഷ്യം.
മുൻ MLA ക്കെതിരെ ഗുരുതര ആരോപണം, മുരളീധരനെ തോൽപ്പിക്കൽ അന്തിമ ലക്ഷ്യം.
തൃശൂർ: വടകരയിൽ നിന്നും തൃശൂരിലേക്ക് മൽസരിക്കാനെത്തിയ കെ.മുരളീധരനെ തോൽപ്പിച്ചില്ലെങ്കിൽ തനിക്ക് അടുത്ത ഊഴം പ്രതീക്ഷിക്കുന്ന മണലൂർ സീറ്റ് നഷ്ടപ്പെടുമെന്ന് കണ്ട് മുൻ MLA മുരളീധരനെ തോൽപ്പിക്കാൻ സർവ്വതന്ത്രവും ഒരുക്കുന്നതിൻ്റെ ഭാഗമായി ,വധ ശ്രമവും കുബേരയും ഉൾപ്പെടെ പാവറട്ടി പോലീസ് സ്റ്റേഷനിൽ 18 കേസിലധികം പ്രതിയായിട്ടുള്ളതും തൃശൂരിലെ അറിയപ്പെടുന്ന വ്യവസായ കുടുംബമായ ചാക്കോള യുടെ ഏഴു കോടിയിലധികം വിലമതിക്കുന്ന ഭൂമിയിൻമേൽ ഫൈനാൻസ് ശരിയാക്കി തരാം എന്ന് പറഞ്ഞ് രേഖകൾ കരസ്ഥമാക്കി ഒടുവിൽ ഭൂമി കൈവശപ്പെടുത്തിയെടുത്തതായും പറയുന്നു ഭൂമി തട്ടിപ്പു കേസിൽ തൃശൂർ ഈസ്റ്റ്പോലീസ് കേസ് എടുത്തിട്ടുള്ളതും ആണ്, ചൂൽപ്രം സ്വദേശിനിയുടെ കയ്യിൽ നിന്നും 1 കോടി തട്ടിയെടുത്ത് അവർ വഴിയാധാരമായതിനെ തുടർന്ന് ആ സ്ത്രീ ആത്മഹത്യ ചെയ്തതിനു ഗുരുവായൂർ പോലീസ് കേസ് എടുത്തിട്ടുള്ള ആളുമായ എം കെ അനിൽകുമാറിനെ പാർട്ടിയിൽ തിരിച്ചെടുക്കാൻ മുൻ മണലൂർ എംഎൽഎ ഭീമ മായ സംഘ്യ കൈപറ്റിയതായി പറയപ്പെടുന്നു, എംഎൽഎ അനിൽ കുമാർ എന്നയാളെ തിരിച്ചെടുത്താൽ അനിൽ കുമാരിനെതിരെ പരാതി കൊടുത്ത നൂറു കണക്കിന് കുടുംബങ്ങളുടെ വോട്ട് മുരളിധരന് നഷ്ട്ടപ്പെടും എന്ന തന്ത്രമാണ് ഇതിനായ് ഒരുക്കിയിരിക്കുന്നതെന്ന് പാർട്ടിയിൽ ചർച്ച ചെയ്യപ്പെടുന്നത്, ഇയാളുടെ പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്നു വി.എം, സുധീരനായിരുന്നു പാർട്ടിയിൽ നിന്ന് ഇയാളെ മാറ്റിനിർത്തിയിരുന്നത്, അനിൽകുമാറിൻ്റെ ഭാര്യ തദ്ദേശഭരണ സംവിധാനത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ് മൽസരിച്ച് ജയിച്ച് കഴിഞ്ഞ് പിന്നീട് സി.പി.എം -ൽ ചേർന്നെങ്കിലും ഇവരെ കുറ്മാറ്റ നിരോധന നിയമമനുസരിച്ച് ഹൈകോടതി അയോഗ്യരാക്കിയിരിന്നു, ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്ക മുരളിധരനോട് മുൻ എംഎൽക്ക് കടുത്ത എതിർപ്പുള്ളതാണ് തൃശൂർ മുരളിധരൻ ജയിച്ചാൽ തങ്ങളുടെ അപ്രമാദിത്യം നഷ്ട്ടപെടുമെന്ന് മുൻ എംഎൽഎ ഭയക്കുന്നു കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്തം നൽകാമെന്നു പറഞ്ഞി പാവറട്ടി സ്വദേശിയായ ഒരാളിൽ നിന്നും 30 ലക്ഷം രൂപയും ഇ മുൻ എം, എൽ, എ തട്ടിയെടുത്തിട്ടുണ്ടത്രെ, എന്തായാലും ഇക്കാര്യം മുരളിധരൻ്റെ ജയപരാജയത്തെ ബാധിക്കുമെന്നുറപ്പാണ്